പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ജൂൺ 30 വരെയുള്ള എല്ലാ ട്രെയിനുകളും റെയിൽവെ റദ്ദാക്കി. ബുക്ക് ചെയ്തവർക്ക് പണം പൂണമായും തിരിച്ചു നൽകുമെന്ന് റെയിൽവെ അറിയിച്ചു
ഡൽഹിയിൽ നിന്ന് കേരത്തിലേക്ക് വരുന്ന ട്രെയിനുകളിലാണ് കേരളത്തിലെ ഒരു സ്റ്റേഷനിൽ നിന്ന മറ്റൊരു സ്റ്റേഷനിലേക്കുളള യാത്രക്ക് അനുമതി നിഷേധിച്ചത്.
പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ വിദ്യാർത്ഥികളെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
ബീഹാറിലേക്കാണ് ഇന്ന് ട്രെയിനുകൾ പോകുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനും എറണാകുളത്തു നിന്നും 2 ട്രെയിനുമാണ് സർവീസ് നടത്തുക.
തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയൻ വേണമെന്ന ആവശ്യത്തിന് മറുപടി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി
സർക്കാർ നിർദ്ദേശം പ്രായോഗികമല്ലെന്ന് കേന്ദ്രം